പി പി രാമചന്ദ്രൻ

എഴുത്തുകാരൻ.

പട്ടാമ്പിപ്പുഴക്കരയിൽപാട്ടുപന്തൽ പടിക്കരികിൽപത്തുനൂറു കരിമ്പനകൾപാർത്തുനിൽക്കും വരമ്പരികിൽഉയരത്തിലുയരത്തിൽഒരു കമ്പിൽ തലയോട്! നാലു പതിറ്റാണ്ടുമുമ്പ് എം ഗോവിന്ദൻ എഴുതിയ നോക്കുകുത്തിയിലെ വരികൾ ഓർമ്മവന്നു. പട്ടാമ്പിയിലൂടെ കടന്നുപോകുമ്പോൾ പുഴക്കരയിൽ കണ്ട ഒരു കാഴ്ചയിൽനിന്നാണ് ആ കാവ്യം ഉണ്ടായത്. വിളകൾക്കു കണ്ണു പറ്റാതിരിക്കാൻ വയലോരത്ത് ആരോ കുത്തിനാട്ടിയ ഒരു നോക്കുകുത്തി. അസാധാരണമായി കണ്ടത്, കമഴ്ത്തിവെച്ച മൺകലത്തിനു പകരം മനുഷ്യന്റെ തലയോടാണ്. പണ്ട് പുഴയോരത്ത് (വെള്ളരി) കൃഷിയും (ശവ) സംസ്കാരവും പതിവാണല്ലോ. മണലു മാന്തിയപ്പോൾ കിട്ടിയ തലയോടായിരിക്കാം അത്.Continue Reading