പി. കൃഷ്ണദാസ്

മലയാള സാഹിത്യത്തിൽ ഗവേഷണ വിദ്യാർത്ഥി
കാസറഗോഡ് ജില്ലയിൽ മടിക്കൈ സ്വദേശി

വേരില്‍ ജീവിച്ചതിനാല്‍ പൂവുകളേക്കാള്‍ മണത്ത കൃതികളാണ് നാരായന്‍ രചിച്ചത്. പൂവുകളുടെ ഭാഷ മാത്രം പരിശീലിച്ച ഭാഷയ്ക്കുള്ളില്‍ വേരിന്റെ ഭാഷയെ ആഴത്തിലേക്കു പടര്‍ത്തുകയായിരുന്നു നാരായന്‍. മലയാളസാഹിത്യം അതുവരെ അനുഭവിച്ചിട്ടില്ലാത്ത ജീവിതത്തെ മാത്രമല്ല നാരായന്‍ അവതരിപ്പിച്ചത്. ഒരു പുതിയ ഭാഷാക്രമവും ആഖ്യാനരീതിയുമാണ്. ഫിക്ഷന്റെ താളത്തെ സമര്‍ത്ഥമായി തന്റെ കഥകളിലും നോവലുകളിലും അദ്ദേഹം ചേര്‍ത്തുവച്ചു. ആ താളത്തില്‍ ഒരു ദേശത്തിന്റെയും ജനതയുടെയും അനുഭവ സമൃദ്ധി തിടം വച്ചു നിന്നു. പൊരുതലിന്റെ ഭാഷയാണ് നാരായന്‍ അവതരിപ്പിച്ചത്.Continue Reading

കിം കി ദുക്ക് പൊടുന്നനെ ഇല്ലാതാവുമ്പോള്‍ നാം ജീവിതത്തെയും മരണത്തെയും സംബന്ധിച്ച ഉപമകള്‍ ഓര്‍മ്മിക്കുകയാണ്. ഋതുസഞ്ചാരങ്ങളില്‍ മാറിമറയുന്ന മനുഷ്യന്റെ ആത്മീയജീവിതത്തിന്റെയും ഭൗതികതലത്തിന്റെയും സംഘര്‍ഷങ്ങള്‍ കിം കിയിലും പ്രതിഫലിച്ചിരുന്നു. ആ സിനിമകള്‍ ഉതിര്‍ക്കുന്ന ഭിന്നഭാവങ്ങള്‍ തന്നെ ചിന്തയുടെ തീവ്രമായ ഒഴുക്കിന്റെ സാക്ഷ്യം. ഫാക്ടറിത്തൊഴിലാളിയായും കടലോരത്തൊഴിലാളിയായും ജോലി ചെയ്ത് സൈനിക – പുരോഹിത ജീവിതത്തിലും ഏര്‍പ്പെട്ടതിനുശേഷം, ജീവിതത്തിന്റെ ആഴവും പരപ്പും തൊട്ടതിനു ശേഷം, പാരീസില്‍ കലാപഠനത്തില്‍ എത്തിയതാണ് കിം കിയുടെ ജീവിതത്തിലേയ്ക്ക് സിനിമയെContinue Reading

അടക്കിവെച്ച കാമനകളുടെ തുറന്നൊഴുക്കാണ് ആള്‍ക്കൂട്ടത്തിന്റെ ഉന്മാദം ബാധിച്ച ഓട്ടവും,ആക്രമണവും. വേട്ട എന്ന ആദിമചോദനയുടെ വറ്റാത്ത ഉറവകള്‍ പേറുന്ന മനുഷ്യസമൂഹത്തിന്റെ ആവിഷ്കാരമണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജല്ലിക്കെട്ട് ‘. ജല്ലിക്കെട്ട് എന്ന മൃഗയവിനോദവുമായി സാമ്യമൊന്നുമില്ലെങ്കിലും ഇവിടെ ആള്‍ക്കൂട്ടത്തിന്റെ, പുരുഷാരത്തിന്റെ ആഘോഷം തന്നെയാണ് നടക്കുന്നത്. എസ് ഹരീഷിന്റെ ‘മാവോയിസ്റ്റ് ‘ എന്ന ചെറുകഥയാണ് ‘ജല്ലിക്കെട്ടി’ന്റെ ആധാരം. മാവോയിസ്റ്റ് എന്ന കഥയുടെ അടിസ്ഥാനപ്രമേയം മാത്രമാണ് ചലച്ചിത്രം പിന്തുടരുന്നത്. എസ് ഹരീഷും ആര്‍Continue Reading

അടക്കിവെച്ച കാമനകളുടെ തുറന്നൊഴുക്കാണ് ആള്‍ക്കൂട്ടത്തിന്റെ ഉന്മാദം ബാധിച്ച ഓട്ടവും, ആക്രമണവും. വേട്ട എന്ന ആദിമചോദനയുടെ വറ്റാത്ത ഉറവകള്‍ പേറുന്ന മനുഷ്യസമൂഹത്തിന്റെ ആവിഷ്കാരമണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജല്ലിക്കെട്ട്’. ജല്ലിക്കെട്ട് എന്ന മൃഗയവിനോദവുമായി സാമ്യമൊന്നുമില്ലെങ്കിലും ഇവിടെ ആള്‍ക്കൂട്ടത്തിന്റെ, പുരുഷാരത്തിന്റെ ആഘോഷം തന്നെയാണ് നടക്കുന്നത്. എസ് ഹരീഷിന്റെ ‘മാവോയിസ്റ്റ്’ എന്ന ചെറുകഥയാണ് ‘ജല്ലിക്കെട്ടി’ന്റെ ആധാരം. മാവോയിസ്റ്റ് എന്ന കഥയുടെ അടിസ്ഥാനപ്രമേയം മാത്രമാണ് ചലച്ചിത്രം പിന്തുടരുന്നത്. എസ് ഹരീഷും ആര്‍ ജയകുമാറുംContinue Reading

  ”Photography is truth.The cinema is truth twenty four times per second” (jean – luc godard ) അനാര്യർക്കും ഋതുമതികൾക്കും പ്രവേശനം നിഷേധിക്കാത്ത കാഴ്ച്ചയുടെ ഗിരിമുടിയായി കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇരുപത്തിമൂന്നാം വർഷത്തിലേക്ക് കടക്കുന്നു.കാൽശതകം തികയ്ക്കാൻ രണ്ടാണ്ടു ബാക്കി നിൽക്കെ ഇരുപത്തിമൂന്നാമത് ചലച്ചിത്രോത്സവത്തിന് കൊടിയിറങ്ങുമ്പോൾ,ദീപശിഖ താഴ്ത്തുമ്പോൾ തോൽക്കാത്ത ഒരു ജനതയുടെ കഥ തിരശ്ശീലയിൽ പ്രദർശനം തുടരും. പ്രളയം ഏൽപ്പിച്ച മുറിവുകളെ ചലച്ചിത്രോത്സവത്തിലൂടെയും സ്കൂൾ കലോത്സവത്തിലൂടെയുംContinue Reading