പ്രകാശൻ കരിവെള്ളൂർ

അധ്യാപകന്‍, നാടകകൃത്ത്, തിരക്കഥാകൃത്ത്. കരിവെള്ളൂർ സ്വദേശി.

ശാന്തമായുറങ്ങാൻഒരാൾ കൂടി ഇറങ്ങിപ്പോയി മരം പെയ്തതൊക്കെയുംകർക്കടകമായി കാതിലലക്കവേ.ഒരു ദേശം നുണ പറയുമ്പോൾചിരുത ചിലതെല്ലാം ചിതലിന് കൊടുത്തു. ഇരുളിലൊരു കുരുടൻ പൂച്ചകറുത്ത വിധവയുടെകണ്ണീരിന് മ്യാവു മീട്ടുന്നു. നാടകരാവുകളിൽ അശാന്തിയുടെ വിദൂരമേഘങ്ങൾവാരി വിതച്ച് ഒരാൾ കൂടിശാന്തമായുറങ്ങാൻപടിയിറങ്ങിപ്പോയി. തോരാ മഴയിൽതീരാവ്യഥയിൽ ശാന്താ എവിടെയാ ശാന്തി ?Continue Reading